
Sign up to save your podcasts
Or


പ്രിയ സുഹൃത്തേ ,
നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ .
കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത്തലത്തിൽ വിലയിരുത്തണം ?
എന്തായിരുന്നു അബ്ദുറഹ്‌മാന്റെ ഏറ്റവും വലിയ ധർമ്മസങ്കടം ?
ദൈവ-മത വിശ്വാസിയായ, കമ്മ്യുണിസ്റ്റ് അല്ലാതിരുന്ന , അദ്ദേഹത്തിൻറെ പ്രസ്സിലല്ലേ ആദ്യമായി മലയാളത്തിൽ കമ്മ്യുണിസ്റ് മാനിഫെസ്റ്റോ അച്ചടിച്ചത് ?
ഞാൻ പറയുന്നതാരും കേൾക്കുന്നില്ലല്ലോ എന്ന് ഗാന്ധിജി വിലപിക്കും മുൻപേ മരിച്ചയാൾ ....കോൺഗ്രസ്സുകാർ അദ്ദേഹത്തിൻറെ മുഖത്തു തുപ്പിയത് കണ്ടവരുണ്ട് ..കാരശ്ശേരി മാഷ് പറയുന്നു ...
കെപി കേശവമേനോൻ രാജാജിയോടും , ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഗാന്ധിജിയോടും , ജയപ്രകാശ് നെഹ്രുവിനോടും പറഞ്ഞ ഓരോ വലിയ 'NO- വേണ്ടാ ' ഉണ്ടായിരുന്നു ..അത് എന്താണ് ?
ഒരു ഷേക്സ്പീരിയൻ ദുരന്ത കഥാപാത്രത്തെ പോലെ ജീവിച്ചു മരിച്ച അദ്ദേഹത്തിനുള്ള ഈ സ്മൃതിപൂജ പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതിൽ ദില്ലി -ദാലി പോഡ്കാസ്റ്റ് അഭിമാനിക്കുന്നു
കേട്ടാലും ആ വീരസ്മരണകൾ
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
23 November 2020, New Delhi
By S Gopalakrishnan5
22 ratings
പ്രിയ സുഹൃത്തേ ,
നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ .
കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത്തലത്തിൽ വിലയിരുത്തണം ?
എന്തായിരുന്നു അബ്ദുറഹ്‌മാന്റെ ഏറ്റവും വലിയ ധർമ്മസങ്കടം ?
ദൈവ-മത വിശ്വാസിയായ, കമ്മ്യുണിസ്റ്റ് അല്ലാതിരുന്ന , അദ്ദേഹത്തിൻറെ പ്രസ്സിലല്ലേ ആദ്യമായി മലയാളത്തിൽ കമ്മ്യുണിസ്റ് മാനിഫെസ്റ്റോ അച്ചടിച്ചത് ?
ഞാൻ പറയുന്നതാരും കേൾക്കുന്നില്ലല്ലോ എന്ന് ഗാന്ധിജി വിലപിക്കും മുൻപേ മരിച്ചയാൾ ....കോൺഗ്രസ്സുകാർ അദ്ദേഹത്തിൻറെ മുഖത്തു തുപ്പിയത് കണ്ടവരുണ്ട് ..കാരശ്ശേരി മാഷ് പറയുന്നു ...
കെപി കേശവമേനോൻ രാജാജിയോടും , ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഗാന്ധിജിയോടും , ജയപ്രകാശ് നെഹ്രുവിനോടും പറഞ്ഞ ഓരോ വലിയ 'NO- വേണ്ടാ ' ഉണ്ടായിരുന്നു ..അത് എന്താണ് ?
ഒരു ഷേക്സ്പീരിയൻ ദുരന്ത കഥാപാത്രത്തെ പോലെ ജീവിച്ചു മരിച്ച അദ്ദേഹത്തിനുള്ള ഈ സ്മൃതിപൂജ പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതിൽ ദില്ലി -ദാലി പോഡ്കാസ്റ്റ് അഭിമാനിക്കുന്നു
കേട്ടാലും ആ വീരസ്മരണകൾ
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
23 November 2020, New Delhi

2 Listeners

3 Listeners

3 Listeners