
Sign up to save your podcasts
Or


ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ ,
മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി .
ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്.
മൂന്ന് അവതാരികകളും ഒരു കവിതയും
1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം )
2 . ജി . ശങ്കരക്കുറുപ്പ് -1965 (പ്രീയപ്പെട്ട സുഗതേ , ഉഷസ്സ് ആരുടേയും അവതാരികയുമായിട്ടല്ലല്ലോ പ്രപഞ്ചത്തിലേക്കു കടന്നുവരുന്നത് ! ഈ സ്വപ്നഭൂമിയ്‌ക്കെന്തിനാണ് ഒരാമുഖം ?
3 . ബാലചന്ദ്രൻ ചുള്ളിക്കാട് -2016 (ഉന്മാദിനിയായ ഈ വിപിനദുർഗ്ഗയാണ് എന്റെ കാവ്യദേവത . അവളുടെ മുൻപിൽ ശിരസ്സു ഛേദിച്ച് നിവേദിച്ച് ഞാൻ അടങ്ങട്ടെ )
4 . സുഗതകുമാരിയുടെ 'കടൽ പോലൊരു രാത്രി ' കവി അൻവർ അലി ചൊല്ലുന്നു .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 23 ഡിസംബർ 2020
By S Gopalakrishnan5
22 ratings
ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ ,
മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി .
ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്.
മൂന്ന് അവതാരികകളും ഒരു കവിതയും
1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം )
2 . ജി . ശങ്കരക്കുറുപ്പ് -1965 (പ്രീയപ്പെട്ട സുഗതേ , ഉഷസ്സ് ആരുടേയും അവതാരികയുമായിട്ടല്ലല്ലോ പ്രപഞ്ചത്തിലേക്കു കടന്നുവരുന്നത് ! ഈ സ്വപ്നഭൂമിയ്‌ക്കെന്തിനാണ് ഒരാമുഖം ?
3 . ബാലചന്ദ്രൻ ചുള്ളിക്കാട് -2016 (ഉന്മാദിനിയായ ഈ വിപിനദുർഗ്ഗയാണ് എന്റെ കാവ്യദേവത . അവളുടെ മുൻപിൽ ശിരസ്സു ഛേദിച്ച് നിവേദിച്ച് ഞാൻ അടങ്ങട്ടെ )
4 . സുഗതകുമാരിയുടെ 'കടൽ പോലൊരു രാത്രി ' കവി അൻവർ അലി ചൊല്ലുന്നു .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 23 ഡിസംബർ 2020

2 Listeners

3 Listeners

3 Listeners