കാർത്തികയെ കണ്ട് കാർത്തികേയന്റെ കരളിൽ ഒരു കുളിര് പൂത്തു വിടർന്നു. താളിയോല ഗ്രന്ഥങ്ങളിലും പഴം പാട്ടുകളിലും മാത്രം വായിച്ചും കേട്ടും പരിചയമുള്ള അപ്സരസിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണെന്ന് കാർത്തികേയന് തോന്നി. സ്ഥലകാലബോധം വന്ന കാർത്തികേയൻ കാർത്തികയുടെ കാലിലെ മുറിവ് പരിശോധിക്കാനായി തിരിഞ്ഞു. Seeing Karthika, Karthikeyan's heart blossomed with warmth. Karthikeyan felt that it was now that he was seeing Apsaras in person, whom he had only read about in palm-leaf books and fruit songs. Karthikeyan, coming to his sense of time, turned to check the wound on Karthika's leg. For more click here - https://specials.manoramaonline.com/News/2023/podcast/index.html
വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഇരുപത്തിയൊന്ന്
രചന – ബാജിത്ത് സി. വി.
See omnystudio.com/listener for privacy information.