
Sign up to save your podcasts
Or
ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക് കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ് ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി. ടി വി ശങ്കരനാരായണന്റെ കലയും ജീവിതവും ആദരപൂർവം നോക്കിക്കാണുന്ന ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടിയ 'സുബ്രഹ്മണ്യേന രക്ഷിതോഹം' (ശുദ്ധധന്യാസി), 'സരസസാമദാനഭേദദണ്ഡചതുര' (കാപ്പിനാരായണി), ശിവശിവശിവ എനരാദ (പന്തുവരാളി), കാപാലി (മോഹനം) എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
10 സെപ്റ്റംബർ 2022
5
22 ratings
ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക് കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ് ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി. ടി വി ശങ്കരനാരായണന്റെ കലയും ജീവിതവും ആദരപൂർവം നോക്കിക്കാണുന്ന ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടിയ 'സുബ്രഹ്മണ്യേന രക്ഷിതോഹം' (ശുദ്ധധന്യാസി), 'സരസസാമദാനഭേദദണ്ഡചതുര' (കാപ്പിനാരായണി), ശിവശിവശിവ എനരാദ (പന്തുവരാളി), കാപാലി (മോഹനം) എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
10 സെപ്റ്റംബർ 2022
1,069 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners