ഇന്നലെ രാത്രി പതിനൊന്നരയോടെ കളമശ്ശേരിയിലെ വീട്ടിലേക്ക് പോയ മനാഫ്, ഇന്ന് അതിരാവിലെ എറണാകുളത്തെ ഓഫീസ് സമുച്ചയത്തിലെത്തി. വയ്യാത്ത അവസ്ഥയിലും, വലിയൊരു ദൂരം പിന്നിട്ട് എന്തിനയാൾ അവിടെ എത്തി? വയ്യാത്ത അവസ്ഥയിലും എന്തിനയാൾ ആ കെട്ടിടത്തിന്റെ ടെറസിലേക്ക് വലിഞ്ഞു കയറി? ഒരു റെസ്റ്റോറന്റിലെ കേവലമൊരു ജ്യൂസ് മേക്കറായ, സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത അയാളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കാൻ മാത്രം വൈരാഗ്യമുള്ളത് ആർക്കായിരിക്കും? Manaf, who went to his home in Kalamassery at 11:30 last night, reached the office complex in Ernakulam early this morning. Why did he reach there in such a desperate state, after covering a long distance? Why did he drag himself up to the terrace of that building in such a desperate state? Who would have the gall to try to kill a man who was just a juice maker in a restaurant and didn't even have a bank account in his name by running over him with a car?
വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഒൻപത്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
See omnystudio.com/listener for privacy information.